പേജുകള്‍‌

2015, ജൂലൈ 28, ചൊവ്വാഴ്ച

കാലത്തിനു ചിറകുകൾ നല്കിയ കലാം

              
                           ഇന്ത്യയുടെ റോക്കറ്റുൾക്കും ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങല്കും അഗ്നി ചിറകുകൾ നല്കിയ ഇന്ത്യൻ നായകൻ അവുൽ പങ്കീർ ജൈനു ലബ്ദീൻ അബ്ദുൽ കലാം അന്തരിച്ചു. 84 വയസ്സ് ആയിരുന്നു അദേഹത്തിന്. ഇന്നലെ ( 27-7-2015  തിങ്കൾ ) വ്യ്കീട്ട് 6.30 ന് ഷിലോന്ഗ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പപ്രഭാക്ഷണം നടത്തുന്നതിനിടെ കുഴഞ്ഞുവീണ അബ്ദുൽ കലാമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഗതത്തെ തുടർന്ന്  7.45 ന്  അന്ത്യം സംഭവിച്ചു. ജന്മ നാടായ രമേശ്വരതാണ് ഖ്ബരടക്കം.
                    കലാം 1931 ന് തമിഴ് നാടിലെ രാമേശ്വരത് ജനിച്ചു. മിസൈൽ ടെക്നോളജി വിതക്തൻ, തമിഴ് ഭാഷാപണ്ഡിതൻ, തമിഴ് കവി എന്നീ നിലകളിൽ പ്രശസ്തൻ. ആര്യഭട്ട അവാർഡ്‌, പദ്മബൂഷണ്ണ്‍, ഭാരതരത്നം തുടങ്ങിയ ബഹുമതികൾ ലഭിച്ചു, 2002 ജൂലൈ 18 ന് ഇന്ത്യയുടെ 11 മത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപെട്ടു. അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ, വഴിവളിച്ചങ്ങൾ തുടങ്ങിയ ഗ്രന്ധങ്ങൾഇദേഹതിന്റെതാണ്             



2015, ജൂലൈ 7, ചൊവ്വാഴ്ച

ആന,ആട്,പ്രണയം,ജീവിതം

"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.
സാറാമ്മയോ?
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.......”


                    ഇതിഹാസ കഥാകാരൻ വൈക്യം മുഹമ്മദ് ബഷീർ ഒർമയായിട്ട് 21 വർഷമായി. 1994 ജൂലൈ 5 നാണ് ബേപ്പൂർ സുൽത്താൻ വിടവാങ്ങിയത്. " ബാല്യകാല സഖി,  ൻറെ ഉപ്പൂപാക്ക് ഒരാന ഉണ്ടായിരുന്നു, പ്രേമലേഖനം, ജന്മദിനം തുടങ്ങി നമ്മെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന ബഷീറിയൻ കൃതികൾ നിരവധിയാണ്